പിള്ള മനസ്സില്‍ കള്ളമില്ല...മനോരമ അച്ചായന്‍ സാക്ഷി !


ഒരു മനോരമ നുണ കഥ കൂടി.

===========================================================

VIP സൌകര്യവും ഫോണ് സൌകര്യവും നല്കിയത് LDF

ഫോണ്വികളിയുമായി ബന്ധപ്പെട്ട് ജയില് നിയമത്തില് ഇടതുസര്ക്കാാര് 2010ല് വരുത്തിയ ചില മാറ്റങ്ങള് ആര്. ബാലകൃഷ്ണ പിള്ളയ്ക്കും തുണയാകുമെന്നു നിയമവിദഗ്ധരുടെ വിലയിരുത്തല്.
'2010 കേരള ജയിലുകളും സംശുദ്ധീകരണ സാന്മാനര്ഗി്ക സേവനങ്ങളും (നിര്വദഹണം) എന്ന നിയമത്തില് ചേര്ത്താ ണ് ഇടതു സര്ക്കാണര് ജയിലുകളില് കോയിന്ബൂ്ത്തുകള് സ്ഥാപിച്ചത്. ഇൌ നിയമത്തിലെ 36 (സി) അനുച്ഛേദത്തില് കുടുംബാംഗങ്ങളുമായും മറ്റ് ആളുകളുമായും ഉപാധികള്ക്കു വിധേയമായി ബന്ധപ്പെടുന്നതിന് അവകാശമുണ്ടെന്നു വ്യക്തമാക്കുന്നു. ഇതില് തന്നെ 81 (27) ല്, അധികാരപ്പെടുത്തുന്ന ആളുകളുമായി എഴുത്തുവഴിയോ വാക്കാലോ മൊബൈല് ഫോണ് വഴിയോ മറ്റു ഇലക്ട്രോണിക് സാധനങ്ങള് വഴിയോ ബന്ധപ്പെടാം എന്നും ചേര്ത്തി ട്ടുണ്ട്.
അധികാരപ്പെടുത്തുന്ന ആളുകള് ആരൊക്കെ എന്ന് ജയില് അധികൃതരെ അറിയിക്കേണ്ടത് വാക്കാലോ രേഖകളാലോ എന്ന് ഇൌ നിയമത്തില് പറയുന്നില്ല. ഇതിനു ചട്ടങ്ങള് നിര്മികക്കുന്നതിനു നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇൌ നിയമമനുസരിച്ചാണ് കണ്ണൂര് ജയിലില് കോയിന് ബൂത്ത് ഫോണുകള് ഇടതുസര്ക്കാകര് സ്ഥാപിച്ചത്.
പിള്ളയുടെ ഫോണ്വിതളി അന്വേഷിച്ച് കുറ്റക്കാരനെന്നു കണ്ടെത്തിയാല് തന്നെ ശിക്ഷയും ജയില് അധികൃതര്ക്ക് നിശ്ചയിക്കാമെന്നാണ് വ്യവസ്ഥ. നാലുദിവസം കൂടി ശിക്ഷാ കാലാവധി നീട്ടുക അല്ലെങ്കില് ജയില് ഡിജിപിയുടെ വക താക്കീത് എന്നിവയും ശിക്ഷയില്പ്പെ ടുന്നു. ആര്. ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില് ക്ളാസ് സൌകര്യം കൊടുക്കണമെന്ന് ജയില് എഡിജിപിക്ക് നേരിട്ടു നിര്ദേരശം നല്കിായത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണെന്നു ജയില് രേഖകള് വ്യക്തമാക്കുന്നു.
മുന് ജയില് മന്ത്രി എന്ന നിലയില് ക്ളാസ് സൌകര്യമാകാമെങ്കിലും അഴിമതിക്കേസ് എന്ന പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള് പിള്ളയ്ക്ക് ക്ളാസ് സൌകര്യം വൈകിപ്പിക്കാന് ശ്രമിച്ചിരുന്നു. ഇതേത്തുടര്ന്നാിണു കഴിഞ്ഞ മാര്ച്ച് ഒന്നിന് ഇത്തരത്തില് ഒരു നിര്ദേരശം ജയില് എഡിജിപിക്ക് ആഭ്യന്തരമന്ത്രി നേരിട്ടു നല്കിലയത്.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10171322&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@

========================================================
മനോരമ പ്രസിദ്ധീകരിച്ച വാര്ത്ത വായിക്കുന്നവര്ക്ക് എന്താണ് തോന്നുക.

ബാലകൃഷ്ണ പിള്ള ജയില്ജീവിതത്തിനിടയില്ഇന്നനുഭവിക്കുന്ന എല്ലാ രാജകീയ സുഖ സൌകര്യങ്ങള്ക്കും കാരണം ഇടതു മുന്നണി ഗവണ്മെന്റ് ആണ് എന്നല്ലേ.
വാര്ത്തയ്ക്കു വിശ്വസ്തത പകരാന്കുറച്ചു നിയമങ്ങളെ കുറിച്ചും ചട്ടങ്ങളെ കുറിച്ചും പറയുന്ന്നും ഉണ്ട്.
ഇത് കണ്ടപ്പോള്തോന്നിയ ഒരു കൌതുകം വാര്ത്തയ്ക്കു പിന്നിലെ സത്യത്തെ അറിയാന്ഒരു ചെറിയ അന്വേഷണം നടത്താന്എന്നെ പ്രേരിപ്പിച്ചു.
ഒരു വിദേശ മലയാളിയായതിനാല്വാര്ത്തകള്തിരയാന്ഇന്റര്നെറ്റ്മാത്രം അല്ലെ ആശ്രയം. അതില്തന്നെ ഒന്ന് തപ്പി നോക്കി.
എന്തായാലും ഉത്തരം എന്നെ ഏറെ ചിരിപ്പിച്ചു..ഒപ്പം കുറച്ചു ചിന്തിപ്പിച്ചു..

എന്താണ് "വാര്ത്തയ്ക്കു" പിന്നിലെ വസ്തുതകള്‍.?

ആദ്യമായി വി പി സൌകര്യത്തെ കുറിച്ച്..
ബാലകൃഷ്ണ പിള്ള ഒരു മുന്മന്ത്രി ആണ്., ഒരു അംഗീകൃത രാഷ്ട്രീയ പാര്ട്ടിയുടെ തലവന്ആണ്, ഒരു വൃദ്ധന്‍ (സീനിയര്സിറ്റിസന്‍) ആണ്.
നിലകളില്തനിക്കു ജയിലില് ക്ലാസ് സൌകര്യങ്ങള്അനുവദിക്കണം എന്ന് അദ്ദേഹം അന്നത്തെ ഇടതു മുന്നണി സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അനുവദിച്ച സര്ക്കാര്അദ്ദേഹത്തിന് " ക്ലാസ്" സൌകര്യങ്ങള്അനുവദിച്ചു.
എന്താണ് സാധാരണ തടവുകാര്ക്ക് ഇല്ലാത്ത ക്ലാസ് സൌകര്യങ്ങള്‍?

കട്ടിലും, മെത്തയും, തലയിണയും ,യൂറോപ്യന് ക്ളോസറ്റും, 24 മണിക്കൂര് ജലവിതരണവും, ഫാനും, പുസ്തകം വായിക്കാന് ഒരു മേശയും, കസേരയും മാത്രമാണ് ക്ലാസ്സ് തടവുവ്കാര്ക്കുള്ള അധിക സൌകര്യങ്ങള് . ഗോതമ്പുണ്ട കഴിക്കേണ്ടാ .അത്താഴത്തിനു വേണമെങ്കില് വീട്ടില് നിന്നും കഞ്ഞിയും പയറും പപ്പടവും. കൊണ്ടുവരാം എന്ന ഒരു ഇളവുകൂടിയുണ്ട് .

ഇത് ഇടതു മുന്നണി സര്ക്കാര്ഉള്ള കാലത്തെ കാര്യം . ഇപ്പോള്ഭരിക്കുന്നത്പിള്ള യുടെ പാര്ട്ടി കൂടി ഉള്പ്പെടുന്ന യു.ഡി.എഫ് മുന്നണി ആണ്. അദ്ദേഹത്തിന്റെ മകന്ആകട്ടെ ഗോവെര്ന്മെന്റിലെ ഒരു മന്ത്രിയും.
ഇപ്പോള്ബാലകൃഷ്ണ പിള്ള തിരുവനന്ത പുരത്തെ ഒരു പഞ്ച നക്ഷത്ര ആശുപത്രിയില്‍ "ചികിത്സയില്‍" ആണ്. പിള്ളയ്ക്ക് കിട്ടുന്ന സൌകര്യങ്ങള്എന്തൊക്കെ ആണ് എന്ന് കൂടി നോക്കുക.

സി മുറിയിലെ ജീവിതം, ടി.വി, ഇഷ്ട്ടപ്പെട്ട ഭക്ഷണം (വീട്ടില്ഉണ്ടാക്കിയത് വേണമെങ്കില്അത്, അല്ലെങ്കില്നഗരത്തിലെ പ്രമുഖ ഹോട്ടെലുകളില്നിന്നും വരുത്തണമെങ്കില്അതും ആകാം) , മൊബൈല്ഫോണ്‍, കൂട്ടിനു കുടുംബാംഗങ്ങളും ശിങ്കിടികളും, തടസ്സം ഇല്ലാതെ ബന്ധുക്കളുടെയും പാര്ട്ടിക്കാരുടെയും സന്ദര്ശനം, ഏതു ഇഷ്ട്ടവും സാധിക്കാന്ഒരു മൊബൈല്ഫോണ്വിളി അകലെ ഉത്തരവിന് കാത്തു നില്ക്കുന്ന മന്ത്രിയായ മകനും ഗവണ്മെന്റ് ഉദ്യോഗസ്ഥരും.

" ക്ലാസ്" പരിഗണന ഭരണം മാറിയപ്പോള്‍ "++ ക്ലാസ്" ആയി എന്ന് ഇതില്നിന്നും മനസിലാക്കാം.

( വി..പി പരിഗണനയ്ക്ക് ദിവസവാടകയായി അയ്യായിരത്തില്അധികം രൂപ ആശുപത്രിക്കാര്പോക്കറ്റില്ആക്കുന്നുണ്ട്‌. ഇതിനെല്ലാത്തിനും വേണ്ടി വരുന്ന ചെലവ് സാധാരണക്കാരന്ആയ നികുതിദായകന്റെ പോക്കറ്റില്നിന്നാണ് പോകുന്നതെന്നും ഓര്ക്കകണം.)
 =====================================================
ഇനി വാര്ത്തയിലെ ചട്ടങ്ങളെ കുറിച്ച് എഴുതിയ ഭാഗത്ത്പോകാം.
THE KERALA PRISONS AND CORRECTIONAL SERVICES (MANAGEMENT) ACT, 2010 നെ പറ്റി ആണ് മനോരമ എഴുതുന്നത്.
നിയമം ഇവിടെ വായിക്കാം.

http://india.gov.in/allimpfrms/allacts/3174.pdf

ഇനി നിയമത്തിലെ 36 (സി) നോക്കാം.

(36). Rights of prisoners.—Subject to the provisions of any law for the time being in force and conditions as may be prescribed, all prisoners shall have the right,—
(a) to live with human dignity;
(b) to be entitled for adequate diet, health and medical care, hygienic living
conditions and proper clothing;
(c) of communication which includes contacts with his family members and other persons in such manner and subject to such condition, as may be prescribed;

അതായത് ജയില് നിയമങ്ങളുടെ നിബന്ധനകള് അനുസരിച്ച് കുടുംബാമ്ങ്ങങ്ങള്മായി ഫോണില് ബന്ധപ്പെടാം എന്നാണ് അത് പറയുന്നത്, അല്ലാതെ മൊബൈല് ഫോണ്  കൂടെ കൊണ്ട് നടക്കാം എന്നല്ല, എന്നാണ് ഞാന് മനസ്സിലാക്കുന്നത്

============================ 
അടുത്തതായി "ഇതില് തന്നെ 81 (27) ല്, അധികാരപ്പെടുത്തുന്ന ആളുകളുമായി എഴുത്തുവഴിയോ വാക്കാലോ മൊബൈല് ഫോണ് വഴിയോ മറ്റു ഇലക്ട്രോണിക് സാധനങ്ങള് വഴിയോ ബന്ധപ്പെടാം എന്നും ചേര്ത്തിട്ടുണ്ട്", എന്ന് മനോരമ അവകാശപ്പെടുന്നു.

മനോരമ പറയുന്ന അടുത്ത പച്ചകള്ളം ആണിത്.  കാരണം 81 (27)നോക്കുക

PRISON OFFENCES AND PUNISHMENTS

81.Offences committed by prisoners.—The following acts are declared to be prison
offences when committed by a prisoner, namely:—
 (1) wilful disobedience to any rule or regulation of the prison declared as such
by rules made under the Act to be a prison offence; or
(2) loitering or lingering or leaving without permission of an officer of the
prison, the gang to which he is attached or the part of the prison in which he is
confined or the ward, the yard, the place in file, the seat, or berth assigned to
him; or
- - - - - - - -
(26) making dirty or befouling any place or article meant for human habitation
and consumption; or
(27) sending any communication, in writing or by word or by signs or by mobile
phones or other electronic devices, to any person other than persons authorised;
or
(28) performing any portion of the work allotted to another prisoner or obtaining
unauthorised assistance of another prisoner in the performance of work; or

"മൊബൈല് ഫോണ് ഉള്പ്പടെ ഉള്ളവ ഉപയോഗിക്കുന്നത് ശിക്ഷാര്ഹം ആണ്" എന്ന് പറയുന്ന ഒരു ഭാഗത്തെ, "മൊബൈല് ഫോണ് അനുവദനീയം ആണ്" എന്ന് വരുത്താന് വേണ്ടി ഉപയോഗിക്കുന്ന ബുദ്ധി മനോരമയ്ക്കെ പറ്റുള്ളൂ.
===========================================

ഇനി നിയമത്തിലെ തന്നെ (86) ഭാഗം നോക്കുക.

86. Punishment in certain cases.—

(l) Whoever, in contravention of any provisions of the Act, brings or removes or attempts by any means whatever to bring or remove, into or from any prison, or supplies or attempts to supply to any prisoner outside the limits of a prison, any prohibited article, and any officer or member of staff of a prison who, contrary to any rule, knowingly suffers any such article to be brought into or removed from any prison, to be possessed by any prisoner, or to be supplied to any prisoner outside the limits of a prison, and whoever, contrary to any rule, communicates or attempts to communicate with any prisoner, and whoever abets any offence made punishable by this section, shall, on conviction before a Magistrate, be liable to imprisonment for a term not exceeding twelve months, or to fine not exceeding ten thousand rupees or with both.
 (2) Whoever, being a prisoner or a visitor, or a prison official, is found in possession of an electronic communication or other equipment inside the prison against the provisions of the Act or rules, or found to be manipulating, damaging or destroying any equipment, electronic or otherwise, in the prison, shall on conviction, before a Magistrate, be liable to imprisonment for a term not exceeding two years or fine not exceeding ten thousand rupees or with both.
 (3) The offences mentioned in sub-sections (1) and (2) above, shall be cognizable and non-bailable.


ഇതിലും വ്യക്തമായി ബാലകൃഷ്ണ പിള്ള ചെയ്ത നിയമ ലംഘനത്തിനെതിരെ പറയേണ്ടതുണ്ടോ?

ഇങ്ങനെ ആണ് വസ്തുതകള്എങ്കിലും മനോരമ പറയുന്നു ചട്ട പ്രകാരം ബാലകൃഷ്ണ പിള്ള കുറ്റക്കാരന്അല്ല എന്ന്
ചട്ടം വായിക്കാത്ത സാധാരണക്കാരന്ഇങ്ങനെ എഴുതുന്നത്മുഴുവന്സത്യം ആണെന്ന് വിചാരിക്കട്ടെ എന്നാവും അച്ചായന്റെ ആഗ്രഹം.


മനോരമയുടെ ഒരു ബുദ്ധി!


Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച